Saturday, January 01, 2005,8:59 pm
ധ്യാനസംവാദം

ധ്യാനാചാര്യന്മാര്‍ ശിഷ്യന്മാരെ കുട്ടിക്കാലത്തേ സ്വാഭിപ്രായത്തില്‍ തല്‌പരയാക്കിത്തീര്‍ക്കാറുണ്ട്‌. രണ്ടു ധ്യാനക്ഷേത്രങ്ങള്‍ അടുത്തടുത്തുണ്ടായിരുന്നു. ഒരു ക്ഷേത്രത്തിലെ കുട്ടി പച്ചക്കറി വാങ്ങാന്‍ പോകുമ്പോള്‍ അടുത്തക്ഷേത്രത്തിലെ കുട്ടിയെ കണ്ടു ചോദിച്ചു:
''എവിടെ പോകുന്നു?''
മറ്റേ കുട്ടി പറഞ്ഞു: ''കാലുകള്‍ പോകുന്നിടത്തേക്ക്‌.''
ഈ മറുപടി ആദ്യത്തെ കുട്ടിയെ കുഴക്കി. അവന്‍ ആചാര്യനോട്‌ കാര്യം പറഞ്ഞു.
(അപൂര്‍ണ്ണം)
 
posted by zen
Permalink
-->